Friday, April 19, 2024
HomeKeralaവാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ആശുപത്രിയുടെ സഹകരണത്തോടെ വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ കോതപറന്പിനും ചന്തപ്പുരയ്ക്കും മധ്യേയാണ് അപകടമുണ്ടായത്. ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ഹനാന് നട്ടെല്ലിനാണു പരിക്ക്. ശസ്ത്രക്രിയ ആവശ്യമായതിനാലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സുഹൃത്തിന്‍റെ അനുജനാണ് കാര്‍ ഓടിച്ചിരുന്നത്. യൂണിഫോം അണിഞ്ഞ് മീന്‍വില്‍പന നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് ഹനാന്‍ ശ്രദ്ധേയയായത്. സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments