Friday, April 19, 2024
HomeCrimeനാലുകോടി രൂപ വിലവരുന്ന ഹാഷിഷ് തൃശൂരില്‍ നിന്നു പിടികൂടി

നാലുകോടി രൂപ വിലവരുന്ന ഹാഷിഷ് തൃശൂരില്‍ നിന്നു പിടികൂടി

അന്താരാഷ്ട്ര വിപണിയില്‍ നാലുകോടി രൂപ വിലവരുന്ന നാലു കിലോ ഹാഷിഷ് തൃശൂരിലെ മണ്ണുത്തിയില്‍ നിന്നു പിടികൂടി. ബിഹാര്‍ മുക്തിഹാഡി ജില്ലയിലെ ജയ് മംഗള്‍, ശിപാഹികുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തു. തൃശൂരില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ ഹാഷിഷ് പിടികൂടുന്നത്. പാലക്കാട് കഞ്ചിക്കോട് ഒരു കന്പനിയില്‍ ജോലി ചെയ്തുവരുന്ന പ്രതികള്‍ ആവശ്യക്കാരെ കണ്ടെത്തി സാന്പിള്‍ കൊടുത്തു കച്ചവടം ഉറപ്പിച്ചതിനുശേഷം നേപ്പാളില്‍ പോയി ഹാഷിഷ് കൊണ്ടുവന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതു മനസിലാക്കിയ എക്സൈസ് സംഘം ആഴ്ചകളോളം നിരീക്ഷിച്ച്‌ ഇവരെ മണ്ണുത്തിയില്‍നിന്നു പിടികൂടുകയായിരുന്നു. കഞ്ചാവിന്‍റെ ചെടിയില്‍നിന്ന് ഉണ്ടാകുന്ന പശയും പൂവും ഉപയോഗിച്ചാണ് ഹാഷിഷ് ഉണ്ടാക്കുന്നത്. തൃശൂരില്‍ നേരത്തെ ഓര്‍ഡര്‍ നല്‍കിയവര്‍ക്കു ഹാഷിഷ് കൊടുക്കുന്നതിനാണ് ഇവര്‍ മണ്ണുത്തിയിലെത്തിയതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനില്‍നിന്നാണ് നേപ്പാളിലേക്ക് ഹാഷിഷ് എത്തുന്നതെന്നു പ്രതികള്‍ പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments