അയ്യപ്പന് മുന്നിൽ കരഞ്ഞു കാണിച്ച എെ.ജി ശ്രീജിത്തിനും രക്ഷയില്ല. ശബരിമലയിൽ സന്നിധാനത്ത് പോവാന്‍ ശ്രമിച്ച യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയെന്ന് ച്ച് എെ.ജി ശ്രീജിത്തിനെതിരെ ആരോപണം. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു . ശ്രീജിത്ത് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും കെ. മുരളീധരന്‍ ആരോപിച്ചു. ശബരിമല സന്ദര്‍ശനത്തിന് എത്തിയ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ, മാദ്ധ്യമപ്രവര്‍ത്തക കവിത എന്നിവര്‍ക്ക് ശ്രീജിത്ത് യൂണിഫോം നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരാക്ഷ കവചവും മാത്രമാണ് നല്‍കിയെതെന്നാണ് ശ്രീജിത്തിന്റെ വിശദീകരണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാന്‍ യുവതികള്‍ക്ക് സുരക്ഷ നല്‍കിയത്. ദര്‍ശനം നടത്തണമെന്ന് പറഞ്ഞ് ആരെത്തിയാലും മുഖം നോക്കാതെ സുരക്ഷ നല്‍കുമെന്നും ശ്രീജിത്ത് പറഞ്ഞു.
അയ്യപ്പന് മുന്നിൽ കരഞ്ഞു കാണിച്ച എെ.ജി ശ്രീജിത്തിനു രക്ഷയില്ല
RELATED ARTICLES