Friday, April 19, 2024
HomeKeralaജോസ്.കെ.മാണി പക്വതയില്ലാത്ത ആളെപോലെ പെരുമാറുന്നുവെന്ന് പി.ജെ.ജോസഫ്

ജോസ്.കെ.മാണി പക്വതയില്ലാത്ത ആളെപോലെ പെരുമാറുന്നുവെന്ന് പി.ജെ.ജോസഫ്

ജോസ്.കെ.മാണി പക്വതയില്ലാത്ത ആളെപോലെ പെരുമാറുന്നുവെന്ന് പി.ജെ.ജോസഫ്. കെ.എം.മാണിക്കുണ്ടായിരുന്ന പക്വതയോ വീണ്ടു വിചാരമോ ജോസ് കെ. മാണിക്കില്ലെന്നും ജോസഫ് വിമര്‍ശിച്ചു. കേരളാ കോണ്‍ഗ്രസ്-എം മുഖമാസികയായ പ്രതിച്ഛായയിലെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിച്ഛായയിലെ ലേഖനത്തിന് പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ജോസ് കെ. മാണിയുടെ അറിവില്ലാതെ പ്രതിച്ഛായയില്‍ മുഖപ്രസംഗം വരില്ല. ആത്മാര്‍ഥമായി സ്ഥാനാര്‍ഥി ജയിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥിതിയില്‍ ഇങ്ങനെയുള്ള ലേഖനം വന്നാല്‍ ശരിയാകുമോ? ആരെന്ത് പറ‍ഞ്ഞാലും പ്രകോപിതരാകില്ലെന്നും ജോസഫ് പറഞ്ഞു.

ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാന്‍ ജോസഫ് നടത്തിയ നീക്കങ്ങളെയാണ് പ്രതിച്ഛായ പരോക്ഷമായി വിമര്‍ശിച്ചത്. ശകുനം മുടക്കാന്‍ നോക്കുകുത്തിയെ പോലെ വഴിവിലങ്ങി നിന്നവര്‍ വിഡ്ഢികളായി. സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ. മാണിയുടെ ജനപ്രീതി വര്‍ധിപ്പിച്ചതായും ലേഖനത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments