Thursday, April 25, 2024
HomeKeralaഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയ ശങ്കരദാസിനെ പദവിയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയ ശങ്കരദാസിനെ പദവിയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസിനെ പദവിയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചേര്‍ത്തല സ്വദേശി ആര്‍. ബാലകൃഷ്ണന്‍ എന്നിവരാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നവംബര്‍ 6 , 7 തീയതികളിലെ ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുന്നതിനിടെയാണു ശങ്കരദാസ് ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടിയതെന്നു ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുന്നത് ആചാര ലംഘനമാണെന്നിരിക്കേ കെ.പി. ശങ്കരദാസിനു ബോര്‍ഡംഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തെ ഈ പദവിയില്‍നിന്നു നീക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് അംഗമെന്ന നിലയില്‍ കെ.പി. ശങ്കരദാസ് കടമ നിര്‍വഹിക്കുന്നതു തടയണമെന്നാണു ഹര്‍ജികളിലെ ഇടക്കാല ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments