Thursday, April 25, 2024
HomeKeralaസര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ 10 വരെ ഒപി ബഹിഷ്കരിക്കും

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ 10 വരെ ഒപി ബഹിഷ്കരിക്കും

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ 10 വരെ ഒപി ബഹിഷ്കരിക്കും. പശ്ചിമബംഗാളില്‍ ഡോക്ടര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഐഎംഎ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സജീവമായി പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് ഒപി ബഹിഷ്കരണ സമരമെന്നു ഭാരവാഹികള്‍ അറിയിച്ചു. 

എന്നാല്‍, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും. ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആശുപത്രി അക്രമങ്ങള്‍ തടയുന്നതിന് അക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര നിയമം പാസാക്കണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ചാക്കോയും ജനറല്‍ സെക്രട്ടറി ഡോ. ജി. എസ്. വിജയകൃഷ്ണനും ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments