Friday, March 29, 2024
HomeKeralaസിവില്‍ സര്‍വീസ് ; നിയമനങ്ങള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരം

സിവില്‍ സര്‍വീസ് ; നിയമനങ്ങള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരം

സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നവര്‍ക്കു ഫൗണ്ടേഷന്‍ കോഴ്സുകള്‍ക്കു ശേഷം നിയമനങ്ങള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചിലരുടെ പ്രത്യേക താല്പര്യങ്ങള്‍ നടപ്പിലാക്കാനും രാജ്യത്തെ തകര്‍ച്ചയിലേക്കു നയിക്കുവാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷയില്‍ വിജയിക്കുന്നവരുടെ റാങ്കുകള്‍ക്ക് അനുസരിച്ചു സര്‍വീസുകളും, കേഡറും തീരുമാനിക്കലാണു നിലവില്‍ സിവില്‍ സര്‍വീസിലെ രീതി. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന കേന്ദ്രത്തിന്‍റെ കത്ത് അനുസരിച്ച്‌ പരീക്ഷ ജയിക്കുന്നവരുടെ റാങ്കുകള്‍ അനുസരിച്ചല്ല ഇനി മുതല്‍ സര്‍വീസുകളും, കേഡറും തീരുമാനിക്കുക, മറിച്ച്‌ പരീക്ഷ ജയിച്ചവര്‍ക്ക് നടത്തുന്ന ഫൗണ്ടേഷന്‍ കോഴ്സുകള്‍ക്കുശേഷം അതിലെ മാര്‍ക്കു കൂടി ഉള്‍പ്പെടുത്തിയാകും നിയമനങ്ങള്‍ നടത്തുക. ശിപാര്‍ശ നടപ്പിലാകുന്നതോടെ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ഫൗണ്ടേഷന്‍ കോഴ്സിനിടയില്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനും, അവരെ താരതമ്യേന പ്രാധാന്യം കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിയമിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനു കഴിയും. ഇതു വളരെ അപകടകരമായ ഒരു സ്ഥിതി വിശേഷമാണു രാജ്യത്തുണ്ടാക്കിയെടുക്കുക- ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് സംവിധാനം രാഷ്ട്രീയവല്‍ക്കരിക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചിലരുടെ പ്രത്യേക താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങളെ ഏതുവിധേനയും ചെറുത്തു തോല്‍പ്പിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments