Friday, April 26, 2024
HomeCrimeഅധോലോക കുറ്റവാളി രവി പൂജാരി പിടിയിലായത് ജനുവരി 19ന്

അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായത് ജനുവരി 19ന്

അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച. ജനുവരി 19നാണ് രവി പൂജാരിയും കുടുംബവും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്. ആന്‍റണി എന്ന കള്ളപ്പേരിലാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നത്.ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയുടെ പാസ്പോര്‍ട്ടായിരുന്ന രവി പൂജാരിയുടെ കൈവശമുണ്ടായിരുന്നത്. സെനഗലിലെ ബാര്‍ബര്‍ ഷോപ്പില്‍നിന്നുമാണ് രവി പൂജാരി പിടിയിലായത്. രവി പൂജാരിയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാമെന്നു സെനഗല്‍ അധികൃതര്‍ അറിയിച്ചു. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. രവി പൂജാരി പിടിയിലായ വിവരം കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി സ്ഥിരീകരിച്ചിരുന്നു. രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിന് പിന്നിലും രവി പൂജാരിയാണെന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments