Friday, April 26, 2024
HomeInternationalയു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ 'പോഴനെ'ന്ന് വിളിച്ച യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവെച്ചു

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ‘പോഴനെ’ന്ന് വിളിച്ച യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവെച്ചു

വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡാരോക് രാജിവെച്ചു. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ
‘പോഴനെ’ന്ന് വിളിച്ചത് ബ്രിട്ടീഷ് ടാേബ്ലായ്ഡ് പുറത്തുവിട്ടതോടെയാണ് ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി തെരേസ മേയ്ക്ക് രാജി നല്‍കിയത്.

ബ്രെക്സിറ്റ് വിഷയത്തില്‍ നേരത്തേ രാജി പ്രഖ്യാപിച്ച തെരേസ മേയ് പടിയിറങ്ങാനിരിക്കെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന ബോറിസ് ജോണ്‍സണ്‍ ഈ വിഷയത്തില്‍ കിം ഡാരോകിെന പിന്തുണക്കാനില്ലെന്ന് അറിയിച്ചിരുന്നു. പരാമര്‍ശം പുറത്തായതോടെ കിം ഡാരോകുമായി ഇനി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് ട്രംപും വ്യക്തമാക്കി. കടുത്ത ഭാഷയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. അടുത്ത ബന്ധം നിലനിര്‍ത്തിയ രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടതോടെ മറ്റു മാര്‍ഗങ്ങളടഞ്ഞാണ് പുറത്തുപോകല്‍.

അതേസമയം, രാജി ബ്രിട്ടീഷ് സഭയില്‍ കടുത്ത വാഗ്വാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സ്വന്തം നയതന്ത്ര പ്രതിനിധിയെ സംരക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സന്നദ്ധമാകാത്തത് ദുരന്തമായെന്നാണ് ആക്ഷേപം. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രതിഷേധം അറിയിക്കുന്നതിെന്‍റ ഭാഗമായി കഴിഞ്ഞ ദിവസം ഖത്തര്‍ അമീറിനായി യു.എസ് ട്രഷറി സെക്രട്ടറി ഒരുക്കിയ വിരുന്നില്‍ ബ്രിട്ടീഷ് അംബാസഡര്‍ക്കുള്ള ക്ഷണം യു.എസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ട്രംപിെന്‍റ പുത്രിയും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും ബ്രിട്ടന്‍ വ്യാപാര സെക്രട്ടറി ലിയാം ഫോക്സും തമ്മിലെ ചര്‍ച്ചയും റദ്ദാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments