Friday, May 3, 2024
HomeKeralaകേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങൾ സന്ദർശിക്കില്ല

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങൾ സന്ദർശിക്കില്ല

ഓഖി ദുരന്തബാധിതരെ കാണാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങൾ സന്ദർശിക്കില്ല. മോദി തിരുവന്തപുരത്ത് ഒരു മണിക്കൂർ മാത്രമേ തങ്ങൂ എന്നാണ് പുതിയ വിവരം. രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണും. ഇവിടേക്ക് ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണു ശ്രമം നടക്കുന്നത്. 18ന് അർധരാത്രിയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 19നു പുലർച്ചെ ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദർശിക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്നു കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരിയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തും. ഇതിനുശഷം പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരന്തബാധിത മേഖല സന്ദർശിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയത്. വൈകുന്നേരം 6.30ന് അദ്ദേഹം മടങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments