Friday, April 26, 2024
HomeNationalജി.എസ്.ടി റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാത്തവരെ കുരുക്കാന്‍ നടപടി

ജി.എസ്.ടി റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാത്തവരെ കുരുക്കാന്‍ നടപടി

ചരക്കുസേവന നികുതി (ജി.എസ്.ടി) റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാത്തവരെ കുരുക്കാന്‍ നടപടിയുമായി കൗണ്‍സില്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജി.എസ്.ടി നിയമത്തിലെ ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്തു.

എന്നാല്‍, കൃത്യമായി നികുതി നല്‍കുന്ന വ്യാപാരികള്‍ക്കുപോലും തങ്ങള്‍ക്ക് ഉല്‍പന്നം നല്‍കിയവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിെന്‍റ പേരില്‍ വന്‍ സാമ്ബത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്.

വ്യാപാരികള്‍ അനര്‍ഹമായി ഐ.ടി.സി ആനുകൂല്യം കൈപ്പറ്റുന്നത് തടയുകയും ഇതുവഴി വന്‍കിട വ്യാപാരികളെയും നിര്‍മാതാക്കളെയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.

രാജ്യത്തെ 60 ശതമാനം വ്യാപാരികളും ജി.എസ്.ടി റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യുന്നില്ലെന്നാണ് കണക്ക്.നിര്‍മാതാക്കള്‍ അസംസ്കൃത വസ്തുക്കളും വ്യാപാരികള്‍ ഉല്‍പന്നങ്ങളും വാങ്ങുേമ്ബാള്‍ നല്‍കുന്ന നികുതി ഇവരുടെ വിറ്റുവരവ് നികുതിയില്‍നിന്ന് കുറച്ച്‌ (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്) നല്‍കാറുണ്ട്. ഇനിമുതല്‍ വിതരണക്കാരന്‍ വില്‍പന സംബന്ധിച്ച്‌ ജി.എസ്.ടി വെബ്സൈറ്റിലെ ജി.എസ്.ആര്‍ 2എ ഫോറത്തില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇയാളില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് ഐ.ടി.സി അനുവദിക്കൂ.

വിറ്റപ്പോള്‍ ഈടാക്കിയ ഇന്‍പുട്ട് നികുതിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിതരണക്കാരന്‍ വിശദമായ റിട്ടേണ്‍ നല്‍കിയിട്ടില്ലെങ്കില്‍ ഇവരില്‍നിന്ന് ഉല്‍പന്നം വാങ്ങിയവര്‍ക്ക് ഐ.ടി.സി നഷ്ടപ്പെടും. റിട്ടേണ്‍ നല്‍കിയിട്ടുണ്ടെങ്കില്‍തന്നെ ജി.എസ്.ആര്‍ 2എ ഫോറത്തില്‍ രേഖപ്പെടുത്തിയ ഇന്‍പുട്ട് നികുതിയുടെ പരമാവധി 20 ശതമാനമായിരിക്കും വ്യാപാരിക്ക് അവകാശപ്പെടാനാവുക. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍നിന്ന് സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments